പണ്ടൊരു കാലത്തു പുച്ഛം ഒരു മേന്മയായി കാണുന്ന കാലത്തു , എനിക്ക് ഏറ്റവും പുച്ഛം ഉണ്ടായിരുന്ന ഒരു വിഭാഗം ആയിരുന്നു മോട്ടിവേഷൻ സ്പീക്കർമാർ. മറ്റൊന്നും കൊണ്ടല്ല ഒരാളെ പറഞ്ഞു പറഞ്ഞു നന്നാക്കാമെന്നുള്ളതൊക്കെ ശുദ്ധ മണ്ടത്തരമാണെന്നായിരുന്നു എന്‍റെ ഒരു അഭിപ്രായം. ഒരാൾക്ക് തോന്നണേല് ഒരു പരിധിക്കപ്പുറം അയാൾ തന്നെ വിചാരിച്ചെ പറ്റു...ആദ്യമിതു പറഞ്ഞത്, ഉപദേശങ്ങളോളം മണ്ടൻ പരിപാടി വേറെ ഇല്ലന്നു ഉത്തമ ബോധ്യമുണ്ടെന്നു മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്.
വിവരമുള്ളവർ പറഞ്ഞിട്ടുള്ളത് ലോകത്തു നമ്മൾ ആകെപ്പാടെ നമ്മളെ താരതമ്യം ചെയ്യേണ്ടത് മറ്റൊന്നിനോടും ഒന്നിനോടുമല്ല നമ്മളോട് മാത്രമാണെന്നാണ്. പഴയ , പോയ കാലത്തെ നമ്മളോട് തന്നെ. അങ്ങനെ ഒറു താരതമ്യത്തിന സഹായിക്കുമെന്നു തോന്നിയ് ചില ലക്ഷണങ്ങൾ വളച്ചു കെട്ടില്ലാതെ പറയാൻ ശ്രമിക്കാം.
എത്ര മോശമാണെന്നു നമുക് ഉറപ്പുള്ളതിനേയും പുച്ഛത്തോടെ കാണാതിരിക്കുക എന്ന് പറയുന്നത് ഒറു അഡാ റു പരിപാടിയല്ലേ....
എത്ര മോശമാണെന്നു ഉറപ്പുണ്ടെങ്കിലും ഒരാളെ വിമർശിക്കാൻ ഉള്ളാലെ ഒരു വൈക്ലബ്യം വരുക എന്ന് പറയുന്നത് നമ്മൾക്കുള്ള ഗോൾഡ് മെഡലുകളാണ്, കാലത്തിന്റെ...
മക്കളെ കുറിച്ച് സംസാരിക്കുമ്പോളൊക്കെയും അപ്പനേം അമ്മയേനേം കുറിച്ച് സമരിക്കാനും ഓർക്കുന്നത് കിടിലോൽക്കിടിലമാണ്..മൊത്തത്തിൽ ഒരു ബാലൻസ് കിട്ടും...നമ്മള് പദ്മരാജൻ എന്ന് പറയുമ്പോൾ ഇങ്ങു അറ്റത്തു ചെറിയാൻ കല്പകവാടിയും ഉണ്ടെന്നുള്ള ബോധ്യം...ദത് കിട്ടിയാൽ പൊളിച്ചു
"ഞാൻ" എന്ന് തുടങ്ങുന്നത് മിക്കതും ഒരു അശ്ലീലത്തിന്റെ തുടക്കമാണെന്നുള്ള അടിയുറച്ചുള്ള വിശ്വാസമുണ്ടെലുണ്ടല്ലോ മച്ചാനെ നുമ്മ വേറെ ലെവേലായി പോകുമേ... (ഇതെഴുതുമ്പോൾ ഞാനെടുത്തു സ്റ്റാറ്റസ് ആക്കിയ നൂറായിരം സെൽഫികൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. )
കണ്ണുകൊണ്ടു കാണാത്തതിനെല്ലാം ചെറിയൊരു സ്പേസ് ഇട്ട് വിശ്വാസത്തിൽ എടുക്കാനുള്ള ബുദ്ധി വളരെ ആവശ്യമാണ് കലിയുഗത്തിൽ എന്നാരോ പായുന്ന പോലെ കേട്ടു (ഈ ഞാൻ തന്നെ നിന്‍റെ അടുത്തു എന്തെല്ലാം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു , പാവം നീ... )
നമ്മളെ ആൾക്കാർക്ക് ബോർ അടിക്കാൻ നല്ല ചാൻസ് ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുക...നിന്‍റെ വിശ്വാസം നിന്നെ കാക്കുമെന്നു കർത്താവു പറഞ്ഞതിൽ ഇതും പെടും...
ആ അത് തന്നെ നിർത്തിയിട്ടു പോകാൻ സമയമായിന്നല്ലേ....അപ്പൊ ശരി...പോയിട് നിന്‍റെ രണ്ടു പരദൂഷണം പറഞ്ഞു , ആരെയേലും ഒക്കെയൊന്ന് പുച്ഛിച്ചിട്ട് രണ്ടു കിടിലൻ സെൽഫി എടുക്കട്ടേ..
നോട്ട്: വീടില്ലാത്തവനെ കേറിത്താമസം വിളിച്ചവനെ പറ്റി , കുട്ടിയുണ്ടാകാത്തവരോട് മോൾക്ക് പേര് നിര്ദേശിക്കുമോയെന്നു ചോദിച്ചതിനെ പറ്റി കവിത എഴുതിയ പവിത്രൻ തീക്കുനിക്
സമർപ്പണം
വിവരമുള്ളവർ പറഞ്ഞിട്ടുള്ളത് ലോകത്തു നമ്മൾ ആകെപ്പാടെ നമ്മളെ താരതമ്യം ചെയ്യേണ്ടത് മറ്റൊന്നിനോടും ഒന്നിനോടുമല്ല നമ്മളോട് മാത്രമാണെന്നാണ്. പഴയ , പോയ കാലത്തെ നമ്മളോട് തന്നെ. അങ്ങനെ ഒറു താരതമ്യത്തിന സഹായിക്കുമെന്നു തോന്നിയ് ചില ലക്ഷണങ്ങൾ വളച്ചു കെട്ടില്ലാതെ പറയാൻ ശ്രമിക്കാം.
എത്ര മോശമാണെന്നു നമുക് ഉറപ്പുള്ളതിനേയും പുച്ഛത്തോടെ കാണാതിരിക്കുക എന്ന് പറയുന്നത് ഒറു അഡാ റു പരിപാടിയല്ലേ....
എത്ര മോശമാണെന്നു ഉറപ്പുണ്ടെങ്കിലും ഒരാളെ വിമർശിക്കാൻ ഉള്ളാലെ ഒരു വൈക്ലബ്യം വരുക എന്ന് പറയുന്നത് നമ്മൾക്കുള്ള ഗോൾഡ് മെഡലുകളാണ്, കാലത്തിന്റെ...
മക്കളെ കുറിച്ച് സംസാരിക്കുമ്പോളൊക്കെയും അപ്പനേം അമ്മയേനേം കുറിച്ച് സമരിക്കാനും ഓർക്കുന്നത് കിടിലോൽക്കിടിലമാണ്..മൊത്തത്തിൽ ഒരു ബാലൻസ് കിട്ടും...നമ്മള് പദ്മരാജൻ എന്ന് പറയുമ്പോൾ ഇങ്ങു അറ്റത്തു ചെറിയാൻ കല്പകവാടിയും ഉണ്ടെന്നുള്ള ബോധ്യം...ദത് കിട്ടിയാൽ പൊളിച്ചു
"ഞാൻ" എന്ന് തുടങ്ങുന്നത് മിക്കതും ഒരു അശ്ലീലത്തിന്റെ തുടക്കമാണെന്നുള്ള അടിയുറച്ചുള്ള വിശ്വാസമുണ്ടെലുണ്ടല്ലോ മച്ചാനെ നുമ്മ വേറെ ലെവേലായി പോകുമേ... (ഇതെഴുതുമ്പോൾ ഞാനെടുത്തു സ്റ്റാറ്റസ് ആക്കിയ നൂറായിരം സെൽഫികൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. )
കണ്ണുകൊണ്ടു കാണാത്തതിനെല്ലാം ചെറിയൊരു സ്പേസ് ഇട്ട് വിശ്വാസത്തിൽ എടുക്കാനുള്ള ബുദ്ധി വളരെ ആവശ്യമാണ് കലിയുഗത്തിൽ എന്നാരോ പായുന്ന പോലെ കേട്ടു (ഈ ഞാൻ തന്നെ നിന്‍റെ അടുത്തു എന്തെല്ലാം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു , പാവം നീ... )
നമ്മളെ ആൾക്കാർക്ക് ബോർ അടിക്കാൻ നല്ല ചാൻസ് ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുക...നിന്‍റെ വിശ്വാസം നിന്നെ കാക്കുമെന്നു കർത്താവു പറഞ്ഞതിൽ ഇതും പെടും...
ആ അത് തന്നെ നിർത്തിയിട്ടു പോകാൻ സമയമായിന്നല്ലേ....അപ്പൊ ശരി...പോയിട് നിന്‍റെ രണ്ടു പരദൂഷണം പറഞ്ഞു , ആരെയേലും ഒക്കെയൊന്ന് പുച്ഛിച്ചിട്ട് രണ്ടു കിടിലൻ സെൽഫി എടുക്കട്ടേ..
നോട്ട്: വീടില്ലാത്തവനെ കേറിത്താമസം വിളിച്ചവനെ പറ്റി , കുട്ടിയുണ്ടാകാത്തവരോട് മോൾക്ക് പേര് നിര്ദേശിക്കുമോയെന്നു ചോദിച്ചതിനെ പറ്റി കവിത എഴുതിയ പവിത്രൻ തീക്കുനിക്
സമർപ്പണം
No comments:
Post a Comment